പുടിന് അധികാരത്തിലേറിയ ശേഷം സ്വതന്ത്ര ടെലിവിഷൻ നെറ്റ്‌വർക്കുകളെ സ്‌റ്റേറ്റിന് കീഴിലാക്കി, ചില വാർത്താ മാധ്യമങ്ങള്‍ക്ക് പൂട്ടുവീണു. ഗവർണർ, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി, കോടതികളുടെ അധികാരം വെട്ടിച്ചുരുക്കി, പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു
യുക്രൈന്‍ അധിനിവേശമുള്‍പ്പെടെയുളള വിഷയങ്ങളില്‍ പുടിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് ഗാരി കാസ്പറോവ്. കഴിഞ്ഞ ദിവസം റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അദ്ദേഹത്തെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു
നമ്മുടെ ഒക്കെ മുത്തശ്ശി മാര്‍ക്കെല്ലാം എട്ടോ അതിലധികമോ കുട്ടികള്‍ ഉണ്ടായിരുന്നു. ആ പാരമ്പര്യം നമ്മള്‍ ഓര്‍ക്കണമെന്നും അത് സംരക്ഷിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ചെയ്യണമെന്ന് പുടിന്‍ വ്യക്തമാക്കി. വലിയ കൂട്ട് കുടുംബങ്ങൾ എല്ലായിടത്തും വന്ന് നമ്മുടെ ജീവിത രീതിയായി മാറുകയും വേണം
പുടിനും കിമ്മും തമ്മിലുള്ള ചര്‍ച്ചയില്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും പങ്കെടുക്കുന്നുണ്ട്. സെർജി ഷോയിഗു കഴിഞ്ഞ ജൂലൈയിൽ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു
'പുടിന്റെ ഭരണം ദുര്‍ബലമായിത്തുടങ്ങും. അപ്പോള്‍ വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുളള കാരണവും അവര്‍ കണ്ടെത്തും
യുക്രൈനുമായുളള യുദ്ധം അവസാനിപ്പിക്കാനാണ് ആഗ്രഹം. ഇതിനായി നയതന്ത്ര പരിഹാരം അനിവാര്യമായി വരും. സൈനിക സംഘട്ടനം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയല്ല ലക്ഷ്യം
സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി മിഖയേല്‍ ഗോര്‍ബച്ചേവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിന് റഷ്യ ഔദ്യോഗിക ബഹുമതി നല്‍കില്ല. പകരം സൈനിക ബഹുമതിയോടെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്
സെലന്‍സ്കിയുടെ പ്രസ്താവനക്കെതിരെ റഷ്യ രംഗത്തെത്തി. യുക്രൈന്‍ ജനതയുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. യുക്രൈന്‍ സൈന്യത്തിന്‍റെ അതിക്രമങ്ങളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യന്‍ സേന ചെയ്യുന്നത്. എന്നാല്‍ യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് പ്രസിഡന്റാണെന്നും അദ്ദേഹത്തെ ഒഴിവാക്കിയുള്ള ചര്‍ച്ചക്ക് യാതൊരു
ഏകദേശം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി പുടിന്‍ പല നിലയില്‍ കൈക്കൊണ്ട തീരുമാനങ്ങളിലെല്ലാം ഈ നിലതെറ്റല്‍ കാണാന്‍ കഴിയുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.
2014-ലും 2021-ലും സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് പുടിൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി 'സ്പുട്നിക്' എന്ന പേരില്‍ കൊവിഡ് വാക്‌സിൻ വികസിപ്പിച്ച് ലോകത്തിന് ആദ്യത്തെ പ്രത്യാശ നല്‍കിയത് പുടിനാണെന്നായിരുന്നു പുടിനെ നാമനിർദേശം ചെയ്‌തുകൊണ്ട് റഷ്യ പറഞ്ഞിരുന്നത്
റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ യു.എസ് ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്‍ റഷ്യക്കെതിരെ ശക്തമായ നിലപാടെടുത്തത്. പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ബൈഡന്‍റെ മറുപടി
സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.